രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് ; നിര്‍ണായകമായതു കൊലപാതകം നേരില്‍ക്കണ്ട മകളുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായകമായത് എട്ടാം ക്ലാസുകാരിയായ മകള്‍ ഹൃദ്യയുടെ മൊഴിയാണ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ തിരിച്ചറിഞ്ഞ ഹൃദ്യ, 15 പ്രതികളില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായ എട്ടുപേരെയും കോടതിമുറിയില്‍ തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരേതരത്തിലെ വസ്ത്രംധരിച്ച് സാക്ഷിയെ കബളിപ്പിക്കാനുള്ള ശ്രമം നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപണം ഉയർത്തിയിരുന്നു.

പ്രതികള്‍ മുഖംമൂടി ധരിച്ചാണു രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. അതു തെറ്റാണെന്നും പ്രതികളെ താന്‍ വ്യക്തമായി കണ്ടെന്നും ഹൃദ്യ മൊഴി നല്‍കി. അച്ഛന്റെ കൊലപാതകം കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍നിന്ന് ഇനിയും മുക്തയാകാത്ത ഹൃദ്യ, പ്രതിഭാഗത്തിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളെല്ലാം നേരിട്ടാണു പ്രതികളെ ചൂണ്ടിക്കാട്ടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

0
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ....

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...