പോലീസിന് കുളിക്കാന്‍ കോടികള്‍ ചിലവാക്കി നീന്തല്‍ക്കുളങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  നഗരത്തില്‍ 4 കിലോമീറ്റര്‍ ചുറ്റളവില്‍‌ കേരള പോലീസിനു കോടികള്‍ ചെലവിട്ട് 3 നീന്തല്‍ക്കുളങ്ങള്‍.  ഒരു സ്വിമ്മിങ് പൂളിനു ശരാശരി അരക്കോടി മുതല്‍ ഒരു കോടി രൂപ വരെ ചെലവുണ്ട്.  ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തില്‍ പണം കൊടുത്തു ജനങ്ങള്‍ക്കും നീന്താം.

പേരൂര്‍ക്കട എസ്‌എപി ക്യാംപിലെ പൂളില്‍ പോലീസുകാരെ നീന്തല്‍ പഠിപ്പിക്കുന്നു. ഈ ക്യാംപിന് എതിര്‍വശത്തു റോഡിനപ്പുറം പോലീസ് ഗെസ്റ്റ് ഹൗസായ അഗസ്ത്യയിലാണു മൂന്നാമത്തെ നീന്തല്‍ക്കുളം.  ആകെയുള്ള 16 മുറികളില്‍ പത്തെണ്ണം മുന്തിയ സ്വീറ്റ് റൂമുകളാണ്.   അവിടെ ഐപിഎസുകാര്‍ക്കു വാടക നാമമാത്രം.    മറ്റു സേനാംഗങ്ങള്‍‌ ഉയര്‍ന്ന നിരക്കു നല്‍കണം.   കോടികള്‍ മുടക്കി നിര്‍മിച്ച ഗെസ്റ്റ് ഹൗസില്‍ പൂള്‍ മാത്രമല്ല, ബില്യഡ്സ് ടേബിള്‍, ജിം, പാര്‍ട്ടി ഏരിയ എന്നിവയുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ മത്സ്യ കര്‍ഷക ദിനാചരണവും കര്‍ഷക സംഗമവും നടത്തി

0
പത്തനംതിട്ട : ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ സുസ്ഥിരമായ വളര്‍ച്ചയും മല്‍സ്യതൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും...

റേഷന്‍കട വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ഭക്ഷ്യ സുരക്ഷ കമ്മീഷന്‍

0
പത്തനംതിട്ട : റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും...

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് എസ്.ഡി.ടി.യു പ്രതിഷേധ മാർച്ച് നടത്തി

0
പത്തനംതിട്ട : അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി രാജ്യത്ത് ഇന്ധനവില...

കാസർകോഡ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

0
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി....