ടാബ്ലോയുടെ പുനരാവിഷ്‌ക്കരണം : തെരുവിലൂടെ പുരുഷനെ നായയെപോലെ ചങ്ങലയില്‍ കെട്ടി നടത്തിയ യുവതിക്കെതിരെ വന്‍ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

ധാക്ക : 50 വര്‍ഷം മുമ്പ് വിയന്നയില്‍ നടന്ന സംഭവത്തിന്റെ ടാബ്ലോ പുനരാവിഷ്‌ക്കരിച്ച് തെരുവിലൂടെ പുരുഷനെ നായയെപോലെ ചങ്ങലയില്‍ കെട്ടി നടത്തിയ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ജനങ്ങള്‍ നോക്കി നില്‍ക്കെ തിരക്കേറിയ തെരുവിലൂടെ അര്‍ധ നഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ കെട്ടി വലിച്ചത്. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് .

മോഡേണ്‍ വേഷം ധരിച്ച പെണ്‍കുട്ടി പരിസരവാസികളെ ഒന്നും ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നതായാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടി ചങ്ങലയില്‍ കെട്ടികൊണ്ടു പോകുന്ന പുരുഷന്റെ പേര് തുതുല്‍ ചൗധരി എന്നാണ്. ഒരു നായ നടക്കുന്ന പോലെ കൈകളും കാലുകളും നിലത്ത് കുത്തി ഇഴഞ്ഞാണ് ഇയാള്‍ നീങ്ങുന്നത്.

അതേസമയം 1968 ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്‌കരിച്ചതാണെന്നാണ് ഇരുവരും പറയുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലൂടെയാണ് ഷെജൂട്ടി ചൗധരിയെ നായയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്. വിയന്നയില്‍ അമ്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് അക്കാലത്തെ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണ് തങ്ങള്‍ പുനരാവിഷ്‌കരിച്ചതെന്ന് ഇരുവരും പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....