ജ്വല്ലറി ഉടമയിൽ നിന്ന് ആറരലക്ഷം കവർന്ന മുഖ്യപ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാപ്പിനിശ്ശേരി : ദേശീയപാതയിൽ പട്ടാപ്പകൽ ജ്വല്ലറി ഉടമയിൽ നിന്നും ആറരലക്ഷം കവർന്ന മുഖ്യപ്രതിയും പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി മൻസൂറിനെയാണ് ചെന്നൈയിൽ നിന്ന് വളപട്ടണം പൊലീസ് പിടിയത്. ഈമാസം ഒമ്പതിന് പാപ്പിനിശ്ശേരി ദേശീയ പാതയിൽനിന്നാണ് തളിപറമ്പ് ബസ് സ്റ്റാൻഡിനടുത്ത സിറ്റി ഗോൾഡ് ജ്വല്ലറി ഉടമ കീഴാറ്റൂരിലെ കെ.എം. അഗസ്റ്റിന്റെ പണം തട്ടിയത്.

മൻസൂറും തലശ്ശേരി സ്വദേശി അഷറഫും ചേർന്നാണ് പണം തട്ടിയത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം അഷറഫിനെ പൊലീസ് പിടികൂടിയിരുന്നു. ബാങ്കിൽ പണയം വച്ച അഷറഫിന്റെ 97 ഗ്രാം സ്വർണം തിരിച്ചെടുക്കാനുണ്ടെന്ന് പറഞ്ഞാണ് അഗസ്റ്റിനെ പാപ്പിനിശേരിയിലേക്ക് മൻസൂർ കൂട്ടികൊണ്ടു വന്നത്. തുടർന്ന് അവിടെ നിന്ന് മൻസൂർ അഷറഫിനെ ഫോണിൽ വിളിച്ച് വരുത്തി. ഇരുവരും ചേർന്ന് അഗസ്റ്റിനെ മർദിച്ച് പണമടങ്ങിയ ബാഗ് കൈക്കാലാക്കി രക്ഷപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....