Saturday, May 25, 2024 5:04 am

കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം വാങ്ങിയത് കോളേജ് വിദ്യാര്‍ഥി ; ഫീസടയ്ക്കാന്‍ വേണ്ടിയെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങി. സംഭവത്തില്‍ ബിരുദവിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാര്‍ഥിയുമായ സുനില്‍ കുമാര്‍ (21), സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികല്‍ സ്വദേശി നാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കോളേജില്‍ ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ്  കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഈ മാസം രണ്ടിനാണ് സംഭവം. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. കമ്പനി ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തിരുന്നു. കുട്ടിയുടെ ഫോണില്‍ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ഒടുവില്‍ പണംനല്‍കി പിതാവ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ഇവരില്‍നിന്ന് 9 ലക്ഷം രൂപയും പിടിച്ചെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാര്‍കോഴ ആരോപണത്തില്‍ വെട്ടിലായി സർക്കാർ ; പോലീസ് അന്വേഷണത്തിന് കത്ത്

0
തിരുവനന്തപുരം: മദ്യനയത്തിൽ ഇളവുതേടി ബാറുടമകളുടെ സംഘടന നടത്തിയ പണപ്പിരിവ് സർക്കാരിനെ വെട്ടിലാക്കി....

ഓണ്‍ലൈന്‍ തട്ടിപ്പ് ; സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം പോയത് 200 കോടി, തിരിച്ചുപിടിച്ചത് 40...

0
തിരുവനന്തപുരം: ഓൺലൈൻതട്ടിപ്പുവഴി മലയാളിക്ക് കഴിഞ്ഞവർഷം നഷ്ടമായ 200 കോടിരൂപയിൽ തിരിച്ചുപിടിക്കാനായത് 40...

കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ; 21,253 കോടി എടുക്കാം

0
തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253...

കാലാവസ്ഥാ വ്യതിയാനം ; കേരളത്തില്‍ മീനിന് വില വർധിക്കും, ശ്രദ്ധ വേണം

0
തിരുവനന്തപുരം: അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാതായതോടെ...