കള്ളക്കടത്തിന് ഉപയോഗിച്ചിരുന്ന കാര്‍ സജേഷിന്റെ പേരില്‍ ; സിസി അടച്ചിരുന്നത് അര്‍ജുന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ലോണ്‍ അടച്ചു കൊണ്ടിരുന്നത് അര്‍ജുന്‍ ആണെന്ന് ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സജേഷിന്റെ മൊഴി. അതേസമയം കാര്‍ തന്റെ പേരിലാണ്. അര്‍ജുന് സിബില്‍ സ്‌കോര്‍ കുറവായതു കൊണ്ടാണ് തന്റെ പേരില്‍ കാര്‍ എടുത്തതെന്നും അര്‍ജുന്റെ സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നല്‍കി.

അര്‍ജുന്‍ തന്നെ ചതിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അര്‍ജുനെ സജേഷ് പരിചയപ്പെട്ടത്. പിന്നീട് ഇത് അടുത്ത സൗഹൃദമായി വളരുകയായിരുന്നുവെന്നും സജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസമായി ചോദ്യം ചെയ്തിട്ടും അര്‍ജുന്‍ ഒന്നും വിട്ടു പറയുന്നില്ലെന്ന് കസ്റ്റംസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...