ആദ്യ സിവിലിയൻ ഉൾപ്പെടെ മൂന്നുപേരെ ബഹിരാകാശത്തെത്തിച്ച് ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: ആദ്യത്തെ സിവിലിയൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചൈനയുടെ ഷെൻഷൗ-16 പേടകം ബഹിരാകാശത്തെത്തിച്ചു. തങ്ങളുടെ ബഹിരാകാശ നിലയത്തിലെ രണ്ടാമത്തെ ക്രൂ മാറ്റത്തിനായാണ് ചൈന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് പ്രാദേശിക സമയം രാവിലെ 9.31ന് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന പേടകവും വഹിച്ചുള്ള ലോങ് മാർച്ച്-2എഫ് റോക്കറ്റ് കുതിച്ചുയർന്നതായി ചൈന മനുഷ്യ ബഹിരാകാശ ഏജൻസി (സി.എം.എസ്.എ) അറിയിച്ചു.

വിക്ഷേപണം കഴിഞ്ഞ് ഏകദേശം 10 മിനിറ്റിനുശേഷം ഷെൻഷൗ-16, റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. ക്രൂ അംഗങ്ങൾ നല്ല നിലയിലാണെന്നും വിക്ഷേപണം പൂർണ വിജയമാണെന്നും സി.എം.എസ്.എ അറിയിച്ചു. മണിക്കൂറുകൾക്കുശേഷം ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തോട് ചേർന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...