 കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ ; ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ. 2025 വരെ ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ പദ്ധതിയുള്ളതായി രാജ്യം വെളിപ്പെടുത്തി. കുടിയേറ്റകാര്യ മന്ത്രി സിയാൻ ഫ്രാസറാണ് ഇക്കാര്യം ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നൈപുണ്യവും പ്രവൃത്തിപരിചയവുമുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും അഭയാർഥികൾക്കും കൂടുതലായി സ്ഥിരതാമസം അനുവദിക്കാനും പദ്ധതിയുണ്ട്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്‍റെ നയത്തെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി സ്വാഗതം ചെയ്തു.

പുതിയ നയം കാനഡയിലേക്കു സാമ്പത്തിക കുടിയേറ്റം സാധ്യമാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. 2023ൽ 4,56,000 പേരെയാണ് കാനഡ സ്വീകരിക്കുക. 2025ഓടെ വർഷം അഞ്ചു ലക്ഷമായി ഉയർത്തും. കഴിഞ്ഞ വർഷം 4,05,000 പേർക്ക് സ്ഥിരതാമസത്തിനുള്ള വീസ നൽകി. രാജ്യത്ത് നിലവിൽ ഒഴിവുള്ള പത്തുലക്ഷം തൊഴിലവസരങ്ങൾ നികത്തുകയാണു ലക്ഷ്യം. അഭയാർഥികളെ സ്വീകരിക്കുന്നതിൽ 2025 ഓടെ കുറവ് വരുത്തും. 2023 ൽ 76,00 പേർക്കാണ് അവസരം നൽകുക. 2025ൽ ഇത് 73,000 ആയി കുറയ്ക്കും. 40,000 അഫ്ഗാൻ അഭയാർഥികളെ പാർപ്പിക്കുന്ന പദ്ധതി അടുത്തവർഷം പൂർത്തീകരിക്കുമെന്നും ഫ്രാസർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...