 കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ ; ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: കുടിയേറ്റക്കാർക്കു വാതിൽ തുറന്നിട്ട് കാനഡ. 2025 വരെ ഓരോ വർഷവും അഞ്ചു ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ പദ്ധതിയുള്ളതായി രാജ്യം വെളിപ്പെടുത്തി. കുടിയേറ്റകാര്യ മന്ത്രി സിയാൻ ഫ്രാസറാണ് ഇക്കാര്യം ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നൈപുണ്യവും പ്രവൃത്തിപരിചയവുമുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും അഭയാർഥികൾക്കും കൂടുതലായി സ്ഥിരതാമസം അനുവദിക്കാനും പദ്ധതിയുണ്ട്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്‍റെ നയത്തെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി സ്വാഗതം ചെയ്തു.

പുതിയ നയം കാനഡയിലേക്കു സാമ്പത്തിക കുടിയേറ്റം സാധ്യമാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. 2023ൽ 4,56,000 പേരെയാണ് കാനഡ സ്വീകരിക്കുക. 2025ഓടെ വർഷം അഞ്ചു ലക്ഷമായി ഉയർത്തും. കഴിഞ്ഞ വർഷം 4,05,000 പേർക്ക് സ്ഥിരതാമസത്തിനുള്ള വീസ നൽകി. രാജ്യത്ത് നിലവിൽ ഒഴിവുള്ള പത്തുലക്ഷം തൊഴിലവസരങ്ങൾ നികത്തുകയാണു ലക്ഷ്യം. അഭയാർഥികളെ സ്വീകരിക്കുന്നതിൽ 2025 ഓടെ കുറവ് വരുത്തും. 2023 ൽ 76,00 പേർക്കാണ് അവസരം നൽകുക. 2025ൽ ഇത് 73,000 ആയി കുറയ്ക്കും. 40,000 അഫ്ഗാൻ അഭയാർഥികളെ പാർപ്പിക്കുന്ന പദ്ധതി അടുത്തവർഷം പൂർത്തീകരിക്കുമെന്നും ഫ്രാസർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...