Wednesday, May 8, 2024 11:09 pm

തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പോര്‍ട്ടിങ് കാര്‍ഗോ മാറ്റാന്‍ അദാനി ഗ്രൂപ്പിന്റെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പോര്‍ട്ടിങ് കാര്‍ഗോ മാറ്റാന്‍ അദാനി ഗ്രൂപ്പിന്റെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസിന്റെ (കെ.എസ്.ഐ.ഇ) നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ പ്രവര്‍ത്തനമാണ് ഇവിടെനിന്ന് മാറ്റാന്‍ അദാനി ഗ്രൂപ് മുന്നറിയിപ്പ് നല്‍കിയത്. കോംപ്ലക്സില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെ.എസ്.ഐ.ഇ പത്ത് രൂപയാണ് പ്രവേശന ഫീസ് ഇടാക്കായിരുന്നത്. എന്നാല്‍, അദാനി ഗ്രൂപ് വിമാനത്തവാളം ഏറ്റെടുത്തതോടെ ഇവിടെ പാര്‍ക്കിങ് ഫീ പിരിക്കാന്‍ കരാര്‍ കൊടുത്ത കമ്പനി 100 രൂപ ഈടാക്കാന്‍ തുടങ്ങി. ഇതോടെ കരാര്‍ കമ്പനിയും കെ.എസ്.ഐ.ഇയും തമ്മില്‍ ശക്തമായ തര്‍ക്കമുണ്ടായി. ഇത്രയും തുക പ്രവേശന ഫീസ് നല്‍കില്ലെന്ന് വന്നതോടെയാണ് മൂന്ന് മാസത്തിനുള്ളില്‍ കാര്‍ഗോ മാറ്റണമെന്ന നിര്‍ദേശം വന്നത്. അതുവരെ പ്രവേശന ഫീസ് ഈടാക്കില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ കാര്‍ഗോ എക്സ്പോട്ടിങ്ങും കൂടി വരുമെന്ന പ്രതീക്ഷക്കിടെയാണ് ഈ നീക്കം. കാര്‍ഗോ മാറ്റേണ്ടിവന്നാല്‍ കെ.എസ്.ഐ.ഇയുടെ കീഴില്‍ ശംഖുംമുഖത്തുള്ള കാര്‍ഗോ കോംപ്ലസിലേക്ക് മാറ്റേണ്ടിവരും. അങ്ങനെ വന്നാല്‍ ഇരട്ടി ദുരിതമായി മാറും. ഇവിടെ വരുന്ന വാഹനങ്ങളില്‍നിന്ന് ലോഡുകള്‍ കയറ്റി വിമാനത്താവളത്തിലൂടെ നാല് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ മാത്രമേ വിമാനത്തില്‍ ലോഡ് ചെയ്യാന്‍ പറ്റൂ. കാര്‍ഗോ വഴി അയക്കുന്ന ലഗേജുകള്‍ കൊള്ളയടിക്കപ്പെടുന്നതായി നേരത്തേതന്നെ ശംഖുംമുഖത്തുള്ള കാര്‍ഗോ കോംപ്ലസിനെതിരെ പരാതികള്‍ വ്യാപകമാണ്. വിമാനക്കമ്പനികള്‍ക്ക് പരാതികള്‍ നല്‍കിയാല്‍ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കാര്‍ഗോ കോംപ്ലക്സില്‍ അന്വേഷിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് ലഭിക്കുന്നത്.

ലഗേജുകള്‍ എടുത്താല്‍ പിന്നീട് പരാതി നല്‍കാന്‍പോലും ആരെയും ശംഖുംമുഖത്തെ കോംപ്ലക്സില്‍ കടത്തിവിടാറില്ല. ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കെ.എസ്.ഐ ആരംഭിച്ച കെട്ടിടത്തിന്റെ പണി ഇപ്പോഴും പാതിവഴിയിലാണ്. എക്സ്പോട്ടിങ് കാര്‍ഗോ വഴി ദിനം പ്രതി ടണ്‍ കണക്കിന് പച്ചക്കറി, മത്സ്യം, ജനറല്‍ കാര്‍ഗോ എന്നിവ വിവിധ എയര്‍ലൈനുകള്‍ വഴി വിദേശത്തേക്ക് കയറി പോകുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും വിമാനം റദ്ദാക്കി : തിരുവനന്തപുരം-ദമാം എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

0
തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

0
വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 61 വര്‍ഷം തടവ്...

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

0
മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച...

ജോലിക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്

0
എടത്വ: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര...