മുംഗർ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ബിഹാറിലെ , മുൻഗർ സൈബർ പോലീസ് സ്‌റ്റേഷനിലെ മുഫാസിൽ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള, ശീതൽപൂർ സ്വദേശിയായ സഞ്ജയ് സിങ്ങിൻ്റെ മകൻ പ്രശാന്ത് കുമാറാണ് തന്നിൽ നിന്നും പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇക്കഴിഞ്ഞ , നവംബർ 3 ന് തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പാർട്ട് ടൈം ജോലി വാഗ്ദാനം വന്നതായി ഇരയായ പ്രശാന്ത് പറയുന്നു. പാർട്ട് ടൈം ജോലിയിൽ നിന്ന് ലാഭം നേടുന്ന ആളുകളുടെ ഡെമോയും ഇൻസ്റ്റാഗ്രാമിൽ അയച്ചു നൽകിയിരുന്നു. ഡെമോ കണ്ടതോടെ പാർട്ട് ടൈം ജോലിക്ക് ചേരാനുള്ള ആഗ്രഹം പ്രശാന്ത് പ്രകടിപ്പിച്ചു. ജോലിക്കായി രജിസ്‌ട്രേഷൻ ഫീസ് എന്ന നിലയി അദ്ദേഹം ആയിരം രൂപ തന്നെ ബന്ധപ്പെട്ടവർക്ക് നൽകുകയും , ജോലിയുടെ ഭാഗമായി ഹോട്ടലിൻ്റെയും റസ്റ്റോറൻ്റിൻ്റെയും അവലോകനം നൽകുകയും ചെയ്തു. ആദ്യ റിവ്യൂ ടാസ്‌ക് കഴിഞ്ഞപ്പോൾ 180 രൂപ പ്രശാന്തിന് ലാഭം കിട്ടി. ഇതിനുശേഷം 10,000 രൂപ നൽകിയതോടെ മറ്റൊരു ടാസ്ക് ലഭിക്കുകയും , ഇതിൽ 1000 രൂപ ലാഭമുണ്ടാകുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1