നീറ്റ് ഒ.എം.ആര്‍ ഷീറ്റില്‍ കൃത്രിമമെന്ന് ആരോപണo ; റിപ്പോര്‍ട്ട് തേടി ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നീറ്റ് (മെഡിക്കല്‍ പ്രവേശന പരീക്ഷ) പരീക്ഷയുടെ ഒ.എം.ആര്‍ ഷീറ്റില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തില്‍ റിപ്പോർട്ട് തേടി ഹൈകോടതി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കാണ് ഹൈകോടതി നിര്‍ദേശം നൽകിയത്. നവംബര്‍ എട്ടിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പരീക്ഷസമയത്ത് ഒ.എം.ആര്‍ ഷീറ്റില്‍ ഹർജിക്കാരി വിരലടയാളവും മാതാപിതാക്കളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരുന്നതായി ഹർജിയില്‍ പറയുന്നു. എന്നാല്‍, പ്രസിദ്ധീകരിച്ച ഒ.എം.ആര്‍ ഷീറ്റില്‍ അമ്മയുടെ പേര് മറ്റൊരു കൈയക്ഷരത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിരലടയാളം തന്റെതല്ല. അക്കത്തിലെഴുതിയ റോള്‍ നമ്പറും ബബിളുകള്‍ കറുപ്പിച്ച്‌ രേഖപ്പെടുത്തിയ റോള്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച കോടതി ടെസ്റ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് തേടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...