Wednesday, May 29, 2024 11:39 am

ജയിലിൽ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷ ബാധയുണ്ടാവുന്നത് എങ്ങനെ ? ; കുഞ്ഞനന്തൻറെ മകൾക്ക് മറുപടിയുമായി കെ എം ഷാജി

For full experience, Download our mobile application:
Get it on Google Play

അഴീക്കോട് : അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന പി കെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌നയുടെ ആരോപണത്തിന് മറുപടിയുമായി കെഎം ഷാജി. കൊന്നതാണെന്ന് മകൾക്ക് ഉറപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടണം. അന്വേഷിച്ചാൽ ആരാണ് കൊന്നത് എന്ന് വ്യക്തമാകുമെന്നാണ് കെ എം ഷാജി പറഞ്ഞത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാതെ ആയിരുന്നെന്നാണ് മകൾ ആരോപിച്ചത്. മകൾക്ക് കൊന്നതാണ് എന്ന് സംശയമുണ്ടെങ്കിൽ വെള്ളക്കടലാസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകണം. അന്വേഷിക്കണം എന്ന ആവശ്യവുമായി കുഞ്ഞനന്തന്റെ മകൾ മുഖ്യമന്ത്രിയെ സമീപിക്കണം. ഒരു പാത്രത്തിൽ ഭക്ഷണം തയ്യാറാക്കുന്ന ജയിലിൽ എങ്ങനെയാണ് കുഞ്ഞനന്തന് മാത്രം ഭക്ഷ്യ വിഷബാധയുണ്ടാവുകയെന്നാണ് കെ എം ഷാജി ചോദിക്കുന്നത്. അന്വേഷണം വരട്ടെ പറയേണ്ടിടത് പറയും. കുഞ്ഞനന്തന്റെ മരണ സമയത്ത് അഴീക്കോട് എംഎൽഎ താനായിരുന്നുവെന്നും കെ എം ഷാജി പറഞ്ഞു. കലാപ രാഷ്ട്രീയം അന്വേഷിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാലപ്പുഴ ജെ.എം.പി ഹൈസ്‌കൂളിൽ പുതുതായി ചേർന്നത് 40 പേർ

0
മലയാലപ്പുഴ  മലയാലപ്പുഴ ജെ.എം.പി. ഹൈസ്‌കൂളിലാണ് ഈ വർഷം 40 കുട്ടികൾ പുതുതായി...

കനത്ത മഴ ; പന്തളം നഗരസഭാ പ്രദേശത്തും കുളനട ഭാഗത്തും വ്യാപക നാശനഷ്ടം

0
പന്തളം : കഴിഞ്ഞദിവസങ്ങലിൽ പെയ്ത കാറ്റിലും മഴയിലും പന്തളം നഗരസഭാ പ്രദേശത്തും...

ഡല്‍ഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം

0
ഡല്‍ഹി: ഡല്‍ഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ്...