Friday, May 16, 2025 5:54 pm

കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി. ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. ഓക്സിജന്‍ ട്യൂബ് മാറിക്കിടക്കാനുള്ള സാധ്യതയില്ല. ഒറ്റപ്പെട്ടതെങ്കിലും വ്യാജപ്രചാരണവുമായി ചിലര്‍ രംഗത്തുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍, കളമശ്ശേരി മെഡിക്കല്‍ കോളജിലെ കോവിഡ് ഐ.സി.യുവിലുണ്ടായ ചികില്‍സാ പിഴവാണ് സി.കെ. ഹാരിസിന്റെ മരണത്തിനിടയാക്കിയതെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ബന്ധുകള്‍ പോലീസിന് മൊഴി നല്‍കി. അതേസമയം കളമശ്ശേരി ആശുപത്രിയിലെ ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു

അതിനിടെ, ആര്‍.എം. ഒയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ ശവപ്പെട്ടി വിതരണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തിലേക്ക് ജീവന്‍ രക്ഷാ മാര്‍ച്ചും നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം: റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ...

വനപാലകർക്ക് എതിരെ കേസ് എടുക്കണം ; സിപിഎം

0
കോന്നി : പാടം ഫോറസ്റ്റ് സ്റ്റേഷൻ വിഷയത്തിൽ വനപാലകർക്ക് എതിരെ പോലീസ്...

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂര്‍: കണ്ണൂർ ചിറക്കലിൽ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച...

ഹൃഷികേശ ക്ഷേത്രത്തിലെ ആക്രമണം കോൺഗ്രസ് പ്രതിഷേധിച്ചു

0
പത്തനംതിട്ട : മേക്കൊഴൂർ ഹൃഷികേശ ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തുകയും പൂജാസാധനങ്ങൾ...