Saturday, April 20, 2024 2:24 pm

ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി ; നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന് , സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൊല്ലം കൊറ്റങ്കര മേക്കോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ 20,073 വീടുകളുടെ താക്കോൽദാന കർമ്മമാണ് ഇന്ന് നടക്കുക. ഇതിനോടൊപ്പം, ലൈഫിൽ നിർമ്മാണമാരംഭിക്കുന്ന 41,439 വീടുകളുടെ ഗുണഭോക്താക്കളുമായുള്ള കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങും ഇന്ന് നടക്കുന്നതാണ്.

Lok Sabha Elections 2024 - Kerala

ഭവനരഹിത കുടുംബങ്ങൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, അതത് ഇടങ്ങളിലെ ജനപ്രതിനിധികളാണ് നിർവഹിക്കുക. ഇതുവരെ ലൈഫ് പദ്ധതിക്ക് കീഴിൽ 3.42 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ഇടത് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മപരിപാടി കാലയളവിലാണ് 20,073 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്ന പരാതി ; രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്...

0
കണ്ണൂർ : വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിൽ കള്ളവോട്ട് നടന്നു എന്ന...

കാട്ടൂര്‍പേട്ട ഹെല്‍ത്ത്‌ സബ്‌ സെന്‍ററിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്‌ ആവശ്യമുയരുന്നു

0
കോഴഞ്ചേരി : ചെറുകോല്‍ പഞ്ചായത്തിലെ ചാക്കപ്പാലം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കീഴില്‍ 11-ാം...

മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കില്‍ ; ഇത് വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പ് : പ്രിയങ്ക...

0
ചാലക്കുടി : രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രിയങ്ക...

തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0
തിരുവനന്തപുരം : തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ആക്രമണമാണെന്ന് ​ഗവർണർ ആരിഫ്...