Saturday, July 5, 2025 11:01 pm

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാം പ്രതി പ്രജികുമാറിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൂടത്തായി കൊലപാതക കേസിലെ  മൂന്നാം പ്രതി ജ്വല്ലറി ഉടമ പ്രജികുമാറിന് ഒരു കേസില്‍ക്കൂടി  ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി. കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകളില്‍ പ്രജികുമാര്‍ മൂന്നാം പ്രതിയാണ്.  ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ  ആദ്യ ഭാര്യ സിലിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് പ്രജികുമാറിന് ജാമ്യം അനുവദിച്ചത്.

40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണം, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മൂന്നു മാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നിവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍.

ജോളിയുടെ ആദ്യ ഭര്‍ത്താവായിരുന്ന റോയ് തോമസിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രജികുമാറിന് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടതും അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതും കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ...

നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ...

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ്...

0
ആലുവ : പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ...

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...