കോട്ടയം മെഡിക്കല്‍ കോളജ് ലാബിലെ പരിശോധനഫലത്തില്‍ പിഴവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് ലാബിലെ പരിശോധനഫലത്തില്‍ പിഴവെന്ന് പരാതി. വയറുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ തലയോലപ്പറമ്പ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവം. എസ്.ജി.ഒ.ടി (കരള്‍വീക്കത്തിന്റെ തോത് അറിയാനുള്ള പരിശോധന) പരിശോധന ഫലമാണ് തെറ്റായി നല്‍കിയത്. 2053 എന്നാണ് ഇതിന്റെ ഫലം രേഖപ്പെടുത്തിയിരുന്നത്. ശരാശരി 40 ആണ് ഇതിന്റെ തോതെന്നിരിക്കെ, വലിയൊരു സംഖ്യ കണ്ടതോടെ ഡോക്ടറും ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഈ പരിശോധന ഒന്നുകൂടി നടത്താന്‍ നിര്‍ദേശിച്ചു.

മെഡിക്കല്‍ കോളജില്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ലാബില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ എസ്.ജി.ഒ.ടി ഫലം 23ആയി. മറ്റൊരു സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ ഫലം 18 ആയിരുന്നു. ഫലം 2053 വന്നതിനെക്കുറിച്ച്‌ ലാബില്‍ തിരക്കിയപ്പോള്‍ മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കില്‍ ഒന്നുകൂടി പരിശോധിക്കാമെന്നുമാണ് മറുപടി ലഭിച്ചതത്രേ. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും ലാബ് അധികൃതര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി ; രൂക്ഷവിമർശനവുമായി കെ.എസ് ശബരീനാഥന്‍ രംഗത്ത്

0
തിരുവനന്തപുരം: നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി. സുഗതന്...

ബ്രിട്ടാസിന് രൂക്ഷ മറുപടിയുമായി കെഎം ഷാജി

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച്...

തിരുവല്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി

0
തിരുവല്ല: തിരുവല്ലയിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി. തിരുവല്ല ചുമത്ര സ്വദേശി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...