ഇടത് സ്ഥാനാര്‍ത്ഥി മകന്റെ കൂട്ടുകാരന്‍ ; കെവി റ്റി പ്രചരണത്തിനിറങ്ങാന്‍ സാധ്യത ഏറെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടത് സ്ഥാനാര്‍ത്ഥി മകന്റെ കൂട്ടുകാരന്‍, കെവിറ്റി പ്രചരണത്തിനിറങ്ങാന്‍ സാധ്യത ഏറെ. തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള പ്രതികരണവുമായി കെ.വി തോമസ്. സജീവമായി തന്നെ പ്രചരണ രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയ അദ്ദേഹം ജോ ചെയ്തു.

കെ.വി തോമസിന്റെ വാക്കുകള്‍
‘ഡോ.ജോ.ജോസഫിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, എന്റെ മരുമകള്‍ ജോലി ചെയ്യുന്നത് ലിസി ആശുപത്രിയിലാണ്, ഇതേ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ്. എന്റെ ഇളയ മകന്‍ ജോയുടെ അടുത്ത സുഹൃത്താണ്. ഇവിടെ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്. അയാള്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. ഇത്രയും കാര്യങ്ങളാണ് അദ്ദേഹം സ്ഥാനാര്‍ഥിയായതിന് ശേഷം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റതെല്ലാം, ഞാന്‍ പറഞ്ഞുകേട്ടിട്ടുള്ളതും, എന്റെ മക്കള്‍ പറഞ്ഞതു മാത്രമേ എനിക്കറിയുകയുള്ളൂ’. എന്നായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ കെ. വി. തോമസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് താന്‍ വിട്ട് നില്‍ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് താനുണ്ടാകുമെന്നും മുന്നണികളുടെ വികസനമല്ല, നാടിന്റെ വികസനമാണ് വേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...