കോന്നി പഞ്ചായത്ത് വാർഡുകളിൽ സിപിഎമ്മിൽ ചേരിപ്പോര്

For full experience, Download our mobile application:
Get it on Google Play

കോന്നി: സീറ്റു വിഭജനവുമായി ബന്ധപ്പെട്ട സിപിഎം പ്രദേശിക നേതൃത്വം സ്വീകരിച്ച നിലപാടിൽ അമർഷം പുകയുന്നു. കോന്നി പഞ്ചായത്തിലെ 15, 16, 17, 18 വാർഡുകളിലാണ് നിലവിലെ തർക്കം വലിയ വെല്ലുവിളി ഉയർത്തുന്നത്.

മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചിട്ടും 16, 17 വാർഡുകളിലെ മുൻ മെമ്പർമാർക്ക് സീറ്റ് നിഷേധിച്ചതും 15 -ൽ പഞ്ചായത്ത് ഭരണ സംവിധാനങ്ങളെക്കുറിച്ചു വ്യക്തമായ അറിവുള്ള റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനായ ഇടത് പ്രവർത്തകനു സീറ്റ് നൽകാതിരുന്നതും ഒരു വിഭാഗം പാർട്ടി അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. 17 ലെ മുൻ മെമ്പർ ഗീതയ്ക്കും 16-ൽ മെമ്പർ എം. ഒ. ലൈലയ്ക്കുമാണ് സീറ്റ് നിഷേധിച്ചത്. ഈ രണ്ടു വ്യക്തികളുടെയും കുടുംബ വോട്ടുകൾ ധാരാളം ഉള്ള വാർഡിലാണ് പ്രദേശിക നേതാവും കോന്നിയിലെ ഇടത് മുന്നണിയുടെ പ്രവർത്തകനും ചേർന്ന് സീറ്റ് അട്ടിമറിച്ചെന്നാണ് ആക്ഷേപം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...