‘രണ്ടില’ വേണമെന്ന പി.ജെ.ജോസഫ് : തീരുമാനം ജൂലൈ ഏഴിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ “രണ്ടില’ വേണമെന്ന പി.ജെ.ജോസഫിന്‍റെ കത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂലൈ ഏഴിന് തീരുമാനമെടുക്കും. എന്നാല്‍ ജോസഫ് വിഭാഗത്തിന് ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ചിഹ്നം മരവിപ്പിക്കണമെന്നാണ് ജോസ് പക്ഷത്തിന്‍റെ ആവശ്യം.

യുഡിഎഫില്‍ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം നിര്‍ണായകമാകും. പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കം രൂപപ്പെട്ടിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമുണ്ടായാലും നിയമപോരാട്ടങ്ങള്‍ ഇരുവശത്തും തുടരുമെന്ന് ഉറപ്പാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....