വിസ ഇൻ കോർപ്പറേഷന് വൻ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

മുംബൈ: അനധികൃത പേയ്‌മെന്റ് ട്രാൻസ്ഫർ രീതി ഉപ​യോഗവുമായി ബന്ധ​പ്പെട്ട് കാർഡ് സേവന ദാതാക്കളായ വിസ ഇൻ കോർപ്പറേഷൻ വൻ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 24.1 മില്യൺ രൂപ പിഴ ചുമത്തിയതായാണ് റിപ്പോർട്ട്. ആർ.ബി.ഐയിൽ നിന്നുള്ള റെഗുലേറ്ററി ക്ലിയറൻസ് ഇല്ലാതെ വിസ കമ്പനി ചില പേയ്മെന്റുകൾ നടത്താൻ അനുമതി നൽകിയതിനാണ് പിഴ ചുമത്തിയതെന്നാണ് റിപ്പോർട്ട്. നടപടി നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി വിസ രംഗത്തെത്തി. ആർ.ബി.ഐ ഉത്തരവുകളും നിയമങ്ങളും അംഗീകരിക്കും.

ഇന്ത്യയിൽ സുരക്ഷിതമായ പേയ്‌മെന്റ് ഇടപാടുകൾ തുടരുന്നതിന് ആർ.ബി.ഐ മാർഗനി​ർദേശങ്ങളും ചട്ടങ്ങളും പാലിക്കുമെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ, വാണിജ്യ പേയ്‌മന്റുകൾ നടത്തുന്നതിന് അനധികൃതവഴികൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത് അവസാനിപ്പിക്കാൻ വിസയോട് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഫിൻടെക് കമ്പനികളുടെ ഇടപാടുകളിൽ കർശനപരിശോധന നടത്താനാണ് ആർ.ബി.ഐയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...