തിരുവനന്തപുരം : യു പ്രതിഭ എം എൽ എയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി സജി ചെറിയാൻ. ഇതിന് പിന്നിൽ പ്രതിഭയോട് വൈരാഗ്യമുള്ള ആരോ ആണെന്നും, സി പി എമ്മുകാർ ആരും ഇതിന് പിന്നിലില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്. ചില മാധ്യമങ്ങൾ പ്രതിഭയെ വേട്ടയാടുന്നുവെന്ന് പറഞ്ഞ സജി ചെറിയാൻ, പുകവലിക്കുന്നത് മഹാപരാധമാണോയെന്ന് ചോദിച്ചുകൊണ്ട് മുൻപ് നടത്തിയ പ്രസ്താവനയെയും ന്യായീകരിച്ചു. അദ്ദേഹം പറഞ്ഞത് താൻ തെറ്റായ പ്രസ്താവന നൽകിയിട്ടില്ലെന്നാണ്. മാധ്യമങ്ങൾ തൻ്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും, യു പ്രതിഭയുടെ മകൻ്റെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി, മാധ്യമങ്ങൾ ഒപ്പമുള്ളവരുടെ പേരുകള്‍ നൽകിയില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1