എം ജി ശ്രീകുമാറിന്റെ പേരിലുള്ള വിജിലന്‍സ് കേസില്‍ വിധി ഓഗസ്റ്റ്‌ രണ്ടിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ:  ഗായകന്‍ എം.ജി. ശ്രീകുമാര്‍ തീരദേശപരിപാലനനിയമം ലംഘിച്ച്‌ കൊച്ചി ബോള്‍ഗാട്ടി പാലസിനുസമീപം വീട് നിര്‍മിച്ചെന്ന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേട്ട് വിധിപറയാന്‍ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.

വിജിലൻസ് അഡീഷണൽ ഡയറക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഹർജിക്കാരനായ ജി. ഗിരീഷ്ബാബു ആക്ഷേപഹർജി ഫയൽ ചെയ്തിരുന്നു. കോടതിക്ക് നിയമോപദേശം നൽകുകയെന്നത് ചട്ടവിരുദ്ധമായ നടപടിയാണെന്നായിരുന്നു ഹർജിക്കാന്റെ അഭിഭാഷകന്റെ വാദം.  ഈ വാദം അംഗീകരിച്ചാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവി കേസ് വിധിപറയാൻ മാറ്റിയത്.  ബോൾഗാട്ടി പാലസിന് സമീപം കായലിൽനിന്ന് 100 മീറ്റർ മാത്രം മാറിയാണ് പഴയവീട് വാങ്ങി പൊളിച്ച് പുതിയ വീട് നിർമിച്ചതെന്ന് കാണിച്ച് 2017 ഡിസംബറിലാണ് പരാതി നൽകിയത്.   മുളവ്കാട് പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത എട്ടുസെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരാണ് മറ്റ് പ്രതികൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...