വിദ്യാര്‍ഥിനിയെ കടന്ന് പിടിച്ച് അധ്യാപകന്‍, അറിഞ്ഞിട്ടും അനങ്ങാതെ സ്‌കൂള്‍ ; തൃപ്പൂണിത്തുറയില്‍ കൂടുതല്‍ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ അധ്യാപകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ കൂടുതല്‍ അറസ്റ്റ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് പിടിയിലായത്. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ചതാനാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതിയായ അധ്യാപകന്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നുരുന്നിയില്‍ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വരുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വെച്ച് അധ്യാപകന്‍ മോശമായി പെരുമാറുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചു. ലൈംഗിക ചുവയോട് സംസാരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് തന്നെ ഇക്കാര്യം വിദ്യാര്‍ഥിനി സഹപാഠികളോട് പറഞ്ഞു. തുടര്‍ന്ന് പോലീസിലും പരാതിയെത്തുകയായിരുന്നു. എന്നിട്ടും ലൈംഗികാതിക്രമം മറച്ചുവെക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....