കര്‍ണാടക ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടക ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടി അന്തരിച്ചു.ബംഗളൂരുവിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 61 വയസായിരുന്നു. ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കട്ടി ഹുക്കേരി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.

എംഎല്‍എ ആയിരുന്ന പിതാവ് വിശ്വനാഥ് കട്ടിയുടെ നിര്യാണെത്തുടര്‍ന്ന് നടന്ന 1985-ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ഹുക്കേരിയിലെ ബെല്ലാബഗേവാഡി ഗ്രാമത്തില്‍ ജനിച്ച കട്ടി ജനതാ പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ജനതാദള്‍, ജനതാദള്‍ യുണൈറ്റഡ്, കോണ്‍ഗ്രസ് പാര്‍ട്ടികളിലും പ്രവര്‍ത്തിച്ച ശേഷമാണ് ബിജെപിയില്‍ അംഗമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ 20 പെട്രോൾ വിവാദത്തിൽ നിധിൻ ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാദത്തിൽ നിധിൻ ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...

വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചതായി എംഎ...

0
തിരുവനന്തപുരം: വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത...

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. എൽഡിഎഫ്...