തോമസ് ഐസക്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നറിയില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. വിജിലന്‍സിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയെക്കുറിച്ച്‌ മറ്റൊരു മന്ത്രി ഇങ്ങനെ പറയാമോ എന്നു ചോദിച്ച സതീശന്‍, കൂട്ടുത്തരവാദിത്തിന്‍റെ കാര്യവും ചൂണ്ടിക്കാട്ടി.

നേരത്തെ, കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡിനെ തള്ളി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. വിജിലന്‍സ് റെയ്ഡ് ഇപ്പോള്‍ വേണ്ടായിരുന്നുവെന്ന് നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കെഎസ്‌എഫ്‌ഇ ഓഫീസുകളില്‍ ശനിയാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുപതോളം ഓഫീസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് കണ്ടെത്തല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...