മലപ്പുറം: കേരളാ സ്റ്റോറി സിനിമ വിവാദത്തില്‍ ബിജെപി നിലപാടിനെതിരെ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി എം. അബ്ദുള്‍ സലാം. ഈ വിവാദം ഏറ്റവുമധികം ബാധിക്കുക തന്നെയാണെന്ന് സലാം മാധ്യമങ്ങളോട് വ്യക്തമാക്കി. അയോധ്യ, ഗ്യാൻവാപി, സിഎഎ വിഷയങ്ങൾ ഒരുപാട് കത്തിച്ചതാണ്. ഇപ്പോള്‍ കേരളാ സ്റ്റോറിയാണ് കത്തിക്കുന്നത്. ഇതെല്ലാം കത്തിച്ച ചൂടിൽ വെന്തുകരിയുന്നത് താനാണെന്നും സലാം കൂട്ടിച്ചേർത്തു. സിഎഎ വിഷയത്തിൽ മുസ്ലിം മേഖലകളിൽ ബിജെപി നേതൃത്വം മതിയായ വിശദീകരണം നൽകിയില്ലെന്നും ഈ വിവാദം ഒഴിവാക്കാമായിരുന്നു എന്നും സലാം പറഞ്ഞു. ക്രിസ്മസിന് ക്രൈസ്തവരുടെ വീട്ടില്‍ പോയ ബിജെപി നേതാക്കള്‍ ഈദിന് മുസ്ലീം ഭവനങ്ങളിലും പോകണമായിരുന്നു. ക്രിസ്മസിന് പോകാമെങ്കില്‍ ഈദിനും പോകാമല്ലോ എന്നുംമാധ്യമങ്ങളോട് സംസാരിക്കവേ സലാം ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1