Saturday, May 4, 2024 12:43 am

പോലീസ് ജീപ്പില്‍നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: കോവിഡ് പരിശോധനക്കുശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പില്‍നിന്ന് ചാടിപ്പോയ പ്രതിയെ ഒരുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ പിടികൂടി. സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എ.എന്‍. സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ആലപ്പുഴ എടത്വ ചങ്ങംചേരി വൈത്തിശ്ശേരിയില്‍ വിനീതാണ് (20) ശനിയാഴ്ച ഉച്ചയോടെ കടന്നുകളഞ്ഞത്.

കേസിന്റെ ഭാഗമായി കോവിഡ് പരിശോധനക്കുശേഷം തൃക്കാക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് ജീപ്പില്‍ നിന്നാണ് കടന്നത്. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാത്രിയോടെ ആലപ്പുഴയില്‍നിന്ന് വിനീതിനെ പിടികൂടി. ശനിയാഴ്ച ഉച്ചയോടെ കാക്കനാട് കലക്ടറേറ്റ് സിഗ്നല്‍ ജംങ്ഷനില്‍ വെച്ചായിരുന്നു നിരവധി കേസുകളില്‍ പ്രതിയായ വിനീത് രക്ഷപ്പെട്ടത്. തൃപ്പൂണിത്തുറയില്‍ കോവിഡ് ടെസ്റ്റ് നടത്തി തിരിച്ച്‌ കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

എറണാകുളം കലക്ടറേറ്റിന് സമീപം സിഗ്നല്‍ കാത്തുനില്‍ക്കെ പോലീസ് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സിഗ്നലിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടായതിനാല്‍ പോലീസിന് പിന്തുടര്‍ന്ന് പിടിക്കാന്‍ കഴിഞ്ഞില്ല. വിനീതിന്റെ കൈയില്‍ വിലങ്ങുണ്ടായിരുന്നെങ്കിലും അതിവേഗം ഓടിമറഞ്ഞു. ഇയാളെ മൂന്നുദിവസം മുമ്പ് ആലപ്പുഴയിലെ വീട്ടില്‍നിന്ന് പാലാരിവട്ടം പോലീസാണ് പിടികൂടിയത്.

തൃക്കാക്കര പോലീസ് പരിധിയിലെ കേസുകളില്‍കൂടി പ്രതിയായിരുന്നതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെനിന്ന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കസ്റ്റഡിയില്‍നിന്ന് കടക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ ; എഐസിസി മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്റര്‍...

0
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍...