വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്. അടക്കാത്തെരു സ്വദേശിനിയുടെ പരാതി പ്രകാരമാണ് റെയ്ഡ് നടത്തിയത്. എടോടിയിലെ ബ്രാഞ്ചിൽ അടക്കാത്തെരു സ്വദേശിനി പതിനാലര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ  തുക ലഭിക്കാത്തതിനെ തുടർന്ന് വടകര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റെയ്ഡിൻ നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്യേഷണം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ  ഭാഗമായാണ് അന്വേഷണമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുകയാണ്. വടകരയിൽ കൂടുതൽ പരാതികൾ ഇതുവരെ ഉണ്ടായിട്ടില്ല

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...