ചവറയില്‍ ഷിബു ബേബിജോണ്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശക്തികേന്ദ്രമായ കൊല്ലം ജില്ലയില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഇരവിപുരത്ത് മുന്‍മന്ത്രി ബാബു ദിവാകരനും കുന്നത്തൂരില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ഉല്ലാസ് കോവൂരുമാകും മത്സരിക്കുക. ചവറയില്‍ ഷിബു ബേബിജോണ്‍ തന്നെയെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു.

തിങ്കളാഴ്ച ചേര്‍ന്ന ഇരവിപുരം, കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റികള്‍ ബാബുദിവാകരന്റെയും ഉല്ലാസിന്റെയും പേരുകള്‍ സംസ്ഥാന സമിതിക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇരവിപുരത്ത് കഴിഞ്ഞ തവണ മത്സരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സി.പി.എമ്മിലെ എം. നൗഷാദിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും പേര് ഉയര്‍ന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.

തുടര്‍ന്ന്, അസീസ് നിര്‍ദേശിച്ച ബാബുദിവാകരന്റെ പേര് യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇരവിപുരം സീറ്റ് കോണ്‍ഗ്രസിന് നല്‍കി, കുണ്ടറ ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട്, വേണ്ടെന്നുവെച്ചു. ആര്‍.എസ്.പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റാണ് യു.ഡി.എഫ് നല്‍കിയിരുന്നത്. ആറ്റിങ്ങലില്‍ തീരുമാനം ഉടനുണ്ടാകും. കയ്പമംഗലം സീറ്റ് മാറി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...